പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.വിഷ്ണു മോഹൻ ആണ് അധ്യക്ഷത വഹിച്ചത്. ശിശുരോഗ-ഗൈനക്കോളജി വിഭാഗങ്ങളിലെ കൂടുതൽ സാധ്യതകളെക്കുറിച്ചും ഈ രംഗത്തെ ചികിത്സയുടെ നൂതന പ്രവണതകൾ സംബന്ധിച്ച് സെമിനാറുകളും മറ്റ് പേപ്പറുകളും അവതരിപ്പിച്ചു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളും മാതൃ-ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമ്മേളനത്തിൽ എടുത്തു പറഞ്ഞു. സമ്മേളനത്തിൽ ഡോ.ബിന്ദു സ്വാഗതവും ഡോ.മൊയ്‌ദീൻ നന്ദിയും രേഖപ്പെടുത്തി. ഡോ.മുഹമ്മദ് സാജിദ്, ഡോ.അശ്വന്ത്, ഡോ.കൃഷ്ണമോഹൻ, ഡോ.വി.സി.മനോജ്, ഡോ.വി.പി.പൈലി, ഡോ.പുരുഷോത്തമൻ, ഡോ.മുംതാസ്, ഡോ.കൊച്ചു എസ് മണി, ഡോ.ഫൈസൽ, ഡോ.കുഞ്ഞിമൊയിദീൻ, ഡോ.രാംദാസ്, ഡോ.ഷഫീദ്, ഡോ.ദീപു, ഡോ.കെ.കെ.ജോഷി, ഡോ.വിഷ്ണുമോഹൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
കണ്ണൂർ: കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ തിങ്കളാഴ്ച പ്രതിഷേധ സമരം നടത്തി.
Thiruvananthapuram: The Kerala Health Department withdrew its controversial circular banning social media activities among staff following strong protests from doctors' organizations. Dr. Reena KJ, Director of Health Services, issued an order on March 21, cancelling the circular issued on March 13 with retrospective effect.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്.
ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്
പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക
എന്തൊരു കഷ്ടമാണ്
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.
ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.
എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.