തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് 50 ശതമാനം മുതൽ 100 ശതമാനം വരെ ഉയർത്തി. ഇതിനു പുറമെ നികുതിയും നൽകണം. മുൻപ് സ്വാശ്രയ മേഖലയിൽ പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള പരിശോധനാ ഫീസ് 28,750 രൂപയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇത് 37,500 രൂപയായി ഉയർത്തി. മുൻപ് പുതിയ കോളേജിനുള്ള എൻ.ഒ.സി/ ഇ.സി എന്നിവക്കായി 50,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇത് നിലവിൽ 75,000 രൂപയായി ഉയർത്തി. ഇനി മുതൽ പുതിയ കോഴ്‌സ് തുടങ്ങുന്നതിനുള്ള എൻ.ഒ.സി, ഇ.സി എന്നിവക്ക് 37,500 രൂപ അടക്കണം. മുൻപ് ഇതിൻറെ ഫീസ് 25,000 രൂപയായിരുന്നു.
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും.
The need of the hour is to ensure timely diagnosis and treatment. We should be able to test for Nipah locally without delays," he asserted.
Thiruvananthapuram: A leading private hospital in Thiruvananthapuram performed the percutaneous mesocaval shunt procedure, just the third such surgery in the country.
Telangana Doctors Successfully Remove 3 kg Tumor from Woman
We have various options to advertise with us including Events, Advertorials, Banners, Mailers, etc.