തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് 50 ശതമാനം മുതൽ 100 ശതമാനം വരെ ഉയർത്തി. ഇതിനു പുറമെ നികുതിയും നൽകണം. മുൻപ് സ്വാശ്രയ മേഖലയിൽ പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള പരിശോധനാ ഫീസ് 28,750 രൂപയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇത് 37,500 രൂപയായി ഉയർത്തി. മുൻപ് പുതിയ കോളേജിനുള്ള എൻ.ഒ.സി/ ഇ.സി എന്നിവക്കായി 50,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇത് നിലവിൽ 75,000 രൂപയായി ഉയർത്തി. ഇനി മുതൽ പുതിയ കോഴ്‌സ് തുടങ്ങുന്നതിനുള്ള എൻ.ഒ.സി, ഇ.സി എന്നിവക്ക് 37,500 രൂപ അടക്കണം. മുൻപ് ഇതിൻറെ ഫീസ് 25,000 രൂപയായിരുന്നു.
അത്യധുനിക ടിഎംവിആര്‍ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍ നൽകി കണ്ണൂർ കിംസ് ആശുപത്രി
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടറായി വിഭ ഉഷ രാധാകൃഷ്ണൻ (26) മാറി. പാലക്കാട് സ്വദേശിനിയായ വിഭ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു.
Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan
കൊച്ചി: ന്യൂറോളജിക്കൽ, ന്യൂറോസർജിക്കൽ അവസ്ഥകൾ അനുഭവിക്കുന്ന രോഗികൾക്കായി അമൃത സെന്റർ ഫോർ ന്യൂറോ എൻഡോസ്കോപ്പി (എ. സി. എൻ. ഇ) എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ എൻഡോസ്കോപ്പി സെന്റർ കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ ആരംഭിച്ചു.
A senior resident doctor, identified as Abhirami Balakrishnan, aged approximately 30 and originally from Vellanad, was discovered deceased in a flat near Ulloor on Tuesday. She had been working in the Department of Medicine at Thiruvananthapuram Government Medical College.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.