ലക്‌നൗ (ഉത്തർ പ്രദേശ്): സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്.ജി.പി.ജി.ഐ.എം.എസ്) ഒരു സമർപ്പിത മൾട്ടിഡിസിപ്ലിനറി ട്രാൻസ്‌ജെൻഡർ ക്ലിനിക്ക് ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടറായ പ്രൊഫസർ രാധാകൃഷ്ണ ധിമാൻ പറഞ്ഞു. "ട്രാൻസ്‌ജെൻഡേഴ്‌സിൻ്റെ മെഡിക്കൽ പ്രശ്നങ്ങൾ - ആരോഗ്യത്തിനുള്ള അവകാശം" എന്ന ബോധവത്കരണ പരിപാടിക്കിടെയായിരുന്നു രാധാകൃഷ്ണ ധിമാൻ ഈ കാര്യം അറിയിച്ചത്. പി.ജി.ഐയുടെ ഹെപ്പറ്റോളജി, എൻഡോക്രൈനോളജി, എജ്യുക്കേഷൻ ഫൗണ്ടേഷൻ എന്നീ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച ഈ ബോധവത്കരണ പരിപാടി, ട്രാൻസ്‌ജെൻഡേഴ്സിൻ്റെ മെഡിക്കൽ പ്രശ്‌നങ്ങളെക്കുറിച്ചും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം ആരോഗ്യപരിപാലന വിദഗ്ധർക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രൊഫ.ധിമാൻ പറഞ്ഞു. “തങ്ങളുടെ ലിംഗ സ്വത്വം ജന്മനായുള്ള ലിംഗഭേദത്തിൽ നിന്ന് വ്യത്യസ്തമായി മനസ്സിലാക്കുന്നവരാണ് ട്രാൻസ്ജെൻഡർമാർ. സമൂഹത്തിലെ മോശം സ്വീകാര്യത കാരണം ഇവർക്ക് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ആക്സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടും കളങ്കവും നേരിടുന്നു. അദ്ദേഹം പറഞ്ഞു. പാത്തോളജി, സൈക്യാട്രി, പ്ലാസ്റ്റിക് സർജറി, എൻഡോക്രൈനോളജി, യൂറോളജി, ഹെപ്പറ്റോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പാനൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിൻ്റെ മെഡിക്കൽ, നൈതിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. ട്രാൻസ്‌ജെൻഡറുകൾക്കായി പ്രവർത്തിക്കുന്ന എൻ.ജി.ഒയായ വൈ.ആർ.ജി കെയറിൽ നിന്നുള്ള ഡോ. രജനീഷ് പാണ്ഡെ, ട്രാൻസ്‌ജെൻഡേഴ്സിൻ്റെ മെഡിക്കൽ പ്രശ്‌നങ്ങളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ആക്‌സസ് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിലെ അനുഭവങ്ങൾ പങ്കുവെച്ചു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ പ്രതിനിധികൾ തങ്ങൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും പരിപാടിക്കിടെ പങ്കു വെച്ചു. സൈക്യാട്രിസ്റ്റുകളുടെ പങ്ക്, എസ്.ജി.പി.ജി.ഐ.എം.എസ്-ൽ ലഭ്യമായ ശസ്ത്രക്രിയകൾ, ട്രാൻസ്‌ജെൻഡറുകൾക്കുള്ള യൂറോളജിക്കൽ കെയർ, ഹോർമോൺ തെറാപ്പി എന്നിവയെക്കുറിച്ചും വിദഗ്ധർ ചർച്ച ചെയ്തു.
ഭുബനേശ്വർ (ഒഡീഷ): ഒഡീഷയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ (വി.ഐ.എം.എസ്.എ.ആർ) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സഞ്ജീവ് മിശ്രക്ക് ഐ.എം.എ-യുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നാഷണൽ അക്കാദമിക് എക്‌സലൻസ് അവാർഡ്.
Gurgaon: A 27-year-old woman with a rare condition, diagnosed with a left unicornuate uterus accompanied by adenomyosis in the non-communicating right horn, underwent a successful five-hour surgery led by Dr. Aruna Kalra, director of the obstetrics and gynecology department at CK Birla Hospital in Sector 50. Following the procedure, she was discharged home within a day.
Officials revealed on Saturday that a doctor in Nashik was brutally assaulted with a 'koyta' (machete) following a financial dispute. According to the information received, Dr. Suyash Rathi from Suyash Hospital was reportedly attacked on Friday by the husband of the hospital's public relations officer, leaving the doctor critically injured.
GENERIC MEDICINE AND PRESCRIPTION GUIDELINES FOR RMPs
RMPs tp Prescribe drugs with “generic”/“non-proprietary”/“pharmacological” names only
ഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഡോക്ടറുടെ കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഓർത്തോപീഡിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. രാഹുൽ കാലിവ (26) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.